ഗമനം


നാളയിലേക്ക് ഇനിയെത്ര ദൂരം ?
തീരത്ത് തുരുമ്പിച്ച തൂണുമാത്രം ,
ഇന്നലെകളിൽ തുരുമ്പിച്ച തൂണുമാത്രം !
തുഴയുക  മനസ്സിന്റെ തോണി നീ,
വിശപ്പിന്റെ താളത്തിൽ തുഴയുക!